Links

വാരിയൻ കുന്നനെ വിശുദ്ധനാക്കുന്നവർ രാജ്യദ്രോഹികളാണ്

ബി.ജെ.പി.ക്കാരാണ് എന്റെ പോസ്റ്റുകൾക്ക് ഇപ്പോൾ അധികവും ലൈക്ക് തരുന്നത്. ലൈക്ക് തീരെ കിട്ടുന്നില്ലെങ്കിൽ നമുക്ക് പോസ്റ്റുകൾ എഴുതാൻ ഒരു ഉത്സാഹം ഉണ്ടാവില്ല. എനിക്ക് പോസ്റ്റുകൾ എഴുതാൻ മിനിമം പത്ത് ലൈക്കുകൾ മതി. സമാനമനസ്ക്കരായ പത്ത് പേരോട് ആശയ വിനിമയം. അതേ എനിക്ക് ഉദ്ദേശ്യമുള്ളൂ. കൂടുതൽ ലൈക്ക് വേണ്ട എന്നല്ല. നൂറ് ലൈക്കൊക്കെ കിട്ടിയാൽ അതെനിക്ക് വലിയ കാര്യമാണ് താനും.

കോൺഗ്രസ്സുകാരുടെ ലൈക്ക് ഇനി എനിക്ക് വേണ്ട. മാർക്സിസ്റ്റുകാരുടെ ലൈക്ക് പണ്ടേ ഉപേക്ഷിച്ചതാണ്. ബി.ജെ.പി.ക്കാരുടെ ലൈക്ക് പെർമനന്റ് അല്ല എന്നും എനിക്കറിയാം. ലൈക്കിന് വേണ്ടി എന്തെങ്കിലും എഴുതാൻ ഞാൻ ഒരുക്കവുമല്ല. സത്യങ്ങൾ എഴുതിയാൽ എവിടെ നിന്നെങ്കിലുമായി പത്ത് ലൈക്ക് കിട്ടും എന്നതാണ് എന്റെ ഒരു ധൈര്യം. സത്യത്തിനു എന്നും സ്വീകാര്യത കുറവാണ്. സത്യത്തിനു ആളുകളെ കവരുന്ന ആടയാഭരണങ്ങൾ അണിയാൻ കഴിയില്ല. അതാണ് കാരണം. അതേ സമയം നുണകൾ സർവ്വാഡംബര വിഭൂഷിതയായിട്ടാണ് എഴുന്നള്ളുക. അതുകൊണ്ട് ആളുകൾ എന്നും നുണകളിലാണ് മയങ്ങാറ്.
വാരിയൻ കുന്നനെ മഹത്വവൽക്കരിക്കാൻ കോൺഗ്രസ്സുകാരും മാർക്സിസ്റ്റുകാരും മത്സരിക്കുന്നത് അവരുടെ ഗതികേട് കൊണ്ടാണ്. കാരണം ഭരണം കിട്ടണമെങ്കിൽ ഏതെങ്കിലും മുസ്ലീം വിഭാഗത്തിന്റെ വോട്ട് കോൺഗ്രസ്സിനും മാർക്സിസ്റ്റിനും കിട്ടിയേ തീരൂ. മുസ്ലീം വോട്ട് ഇല്ലെങ്കിൽ ഭരണം മറ്റേ മുന്നണി തട്ടിക്കൊണ്ടു പോകും. ഈ ഗതികേട് കൊണ്ടാണ് ഗാന്ധിജിയെക്കാളും മഹാൻ വാരിയൻ കുന്നൻ ആകുന്നത്. ഇത് എല്ലാ കോൺഗ്രസ്സുകാർക്കും മാർക്സിസ്റ്റുകാർക്കും അറിയാം. കത്തി കാട്ടി ഭീഷണിപ്പെടുത്തി മതം മാറ്റിയിട്ടാണ് മലപ്പുറം ഭൂരിപക്ഷ മുസ്ലീം പ്രദേശമായത്. അതിന്റെ ഉഗ്രരൂപം ആയിരുന്നു 1921 ലെ വാരിയൻ കുന്നന്റെ ഖിലാഫത്ത്.
1947 ആഗസ്റ്റ് 15ന് മലപ്പുറത്ത് ആരും ദേശീയ പതാക ഉയർത്തിയിട്ടില്ല. കാരണം തലേന്ന് വരെ പത്തണക്ക് കത്തി വാങ്ങി കുത്തി വാങ്ങും പാക്കിസ്ഥാൻ എന്ന മുദ്രാവാക്യം പ്രകമ്പനം കൊള്ളിച്ച പ്രദേശത്ത് ഇന്ത്യൻ ദേശീയ പതാക ഉയർത്താൻ ആരെങ്കിലും ധൈര്യപ്പെടുമോ. അതേ സമയം കമ്മ്യൂണിസ്റ്റുകൾ കരിങ്കൊടി ഉയർത്തുകയും ചെയ്തു. 1947 ആഗസ്റ്റ് 15 കരിദിനം ആയിട്ടാണ് ഇന്ത്യയിൽ കമ്മ്യൂണിസ്റ്റുകൾ ആചരിച്ചത്. ഇതൊക്കെ ഇന്ന് തുറന്ന് പറയാൻ സംഘിയാകണം. ആ അർത്ഥത്തിൽ എനിക്ക് സംഘിയാകാൻ പെരുത്ത് ഇഷ്ടവുമാണ്. എന്നാൽ സംഘികളുടെ പ്രാചീന വിശ്വാസങ്ങൾക്ക് പുറത്താണ് ഞാൻ. എന്റെ അറിവുകൾ ഞാൻ ശേഖരിക്കുന്നത് ആധുനിക സയൻസിൽ നിന്നാണ്. കിത്താബുകൾ അത് ഹിന്ദുവിന്റെ ആയാൽ പോലും എനിക്ക് ആവശ്യമില്ല. ഒരു ജിജ്ഞാസുവിനെ സംബന്ധിച്ച് അറിവുകളും ഉത്തരങ്ങളും ലഭിക്കുന്നത് സയൻസിൽ നിന്ന് മാത്രമാണ്. വിശ്വാസങ്ങൾ വെറുതെ തലയിൽ കയറ്റി വെച്ച് നിർവൃതി അടയാൻ ഞാനില്ല.
ഇന്നലെ ഒരു പഴയ കോൺഗ്രസ്സ് സുഹൃത്ത് എന്റെ പോസ്റ്റിൽ കമന്റിട്ടു. ന്യൂനപക്ഷ വർഗ്ഗീയതയും ഭൂരിപക്ഷ വർഗ്ഗീയതയും ആപത്താണ് എന്ന്. മുസ്ലീങ്ങൾക്ക് ബാലൻസ് ചെയ്ത് അവരുടെ വർഗ്ഗീയത മൂടി വയ്ക്കാൻ വേണ്ടി ആരോ ഉണ്ടാക്കി കൊടുത്ത സമവാക്യം ആണത്. ന്യൂനപക്ഷ വർഗ്ഗീയത എന്ന പ്രയോഗം തന്നെ തെറ്റാണ്. മുസ്ലീം വർഗ്ഗീയതയെയാണ് ന്യൂനപക്ഷ വർഗ്ഗീയത എന്ന് പേര് മാറ്റി മോടി കൂട്ടിക്കൊടുക്കുന്നത്. ഇന്ത്യയിൽ എത്ര ന്യൂനപക്ഷ വിഭാഗങ്ങളുണ്ട്? കൃസ്ത്യൻ-സിഖ്-ബൗദ്ധ-ജൈനർ എന്നീ ന്യൂനപക്ഷങ്ങൾക്ക് വർഗ്ഗീയതയുണ്ടോ? ഇനി ഭൂരിപക്ഷ വർഗ്ഗീയതയാണെങ്കിൽ ലോകത്ത് ഏറ്റവും കൂടുതൽ മത വിശ്വാസികൾ കൃസ്ത്യാനികളാണ്. എന്നാൽ കൃസ്ത്യൻ വർഗ്ഗീയത എന്ന ഒരു പദം പോലും ഉണ്ടോ? ഇന്ത്യയിൽ ആയാലും ലോകത്ത് ആയാലും മുസ്ലീം വർഗ്ഗീയത മാത്രമേയുള്ളൂ.
ഹിന്ദു വർഗ്ഗീയത എന്നത് വ്യാജമതേതരക്കാർ മുസ്ലീം വർഗ്ഗീയതയെ മറച്ചു വയ്ക്കാൻ ഉപയോഗിക്കുന്ന ഒരു കള്ള പ്രയോഗം ആണ്. താലിബാനും സംഘപരിവാറും ഒരേ പോലെ ആണ് എന്ന് ഒരു ഉളുപ്പും ഇല്ലാതെ പറയാൻ കോൺഗ്രസ്സുകാർക്കും കമ്മ്യൂണിസ്റ്റുകാർക്കും പറയാൻ സാധിക്കുന്നത് അവർക്ക് മുസ്ലീം വോട്ടിനോടുള്ള ആർത്തി കൊണ്ടാണ്. താലിബാൻ അഫ്‌ഗാൻ പിടിച്ചത് പോലെയല്ല ബി.ജെ.പി. ഇന്ത്യയിൽ അധികാരത്തിൽ വന്നത്. നാളെ ഏതെങ്കിലും ഒരു പാർട്ടിയോ മുന്നണിയോ ജയിച്ചാൽ ബി.ജെ.പി. നിരുപാധികം അധികാരത്തിൽ നിന്ന് പോകും. താലിബാൻ അങ്ങനെ പോകുമോ? രാഹുൽ ഗാന്ധി എന്ന മന്ദബുദ്ധി നേതാവിനു ബി.ജെ.പി.യെ തോല്പിക്കാൻ കഴിയില്ല എന്നത് കൊണ്ട് താലിബാനും ബി.ജെ.പി.യും ഒരു പോലെ ആകില്ല. ബി.ജെ.പി. ഇന്ന് ഏറ്റവും ജനപിന്തുണയുള്ള ദേശീയ പാർട്ടിയാണ്.
പറഞ്ഞ് വന്നത് ലോകത്ത് ഒരൊറ്റ വർഗ്ഗീയതയേയുള്ളൂ. അത് മുസ്ലീം വർഗ്ഗീയതയാണ്. തുർക്കിയിൽ സ്ഥാനഭൃഷ്ടനാക്കപ്പെട്ട ഖലീഫയെ വീണ്ടും അധികാരത്തിൽ എത്തിക്കാനാണ് ഇന്ത്യയിലും മുസ്ലീങ്ങൾ ഖിലാഫത്ത് തുടങ്ങിയത്. ആ ഖിലാഫത്താണ് മലബാർ കലാപം ആയി ഹിന്ദു വംശഹത്യയിൽ കലാശിച്ചത്. ബ്രിട്ടനെ വാരിയൻ കുന്നൻ എതിർത്തത് തുർക്കിയിലെ ഖലീഫയെ സ്ഥാനഭൃഷ്ടനാക്കിയത് ബ്രിട്ടീഷ് സാമ്രാജ്യം ആയത് കൊണ്ടാണ്. അല്ലാതെ ബ്രിട്ടൻ ഇന്ത്യ ഭരിക്കുന്നത് കൊണ്ടല്ല. അതുകൊണ്ട് 1921 ലെ മലബാർ ലഹള സ്വാതന്ത്ര്യ സമരമാണ് എന്ന് പറയുമ്പോൾ അത് മഹത്തായ ഇന്ത്യൻ സ്വാതന്ത്ര്യസമരത്തെയും ജീവൻ ബലിയർപ്പിച്ച അനേകം സ്വാതന്ത്ര്യ സമര സേനാനികളെയും പുച്ഛിക്കലാണ്. കോൺഗ്രസ്സുകാരും അത് ചെയ്യുമ്പോൾ ഗതികെട്ട കോൺഗ്രസ്സുകാരോട് നമുക്ക് സഹതപിക്കാനേ കഴിയൂ.

ഇന്ത്യ ഞങ്ങളങ്ങ് എടുക്കുവാണ് ...

മോദിയുടെ ജനപ്രീതി 24 % മായി ഇടിഞ്ഞു എന്ന് ഒരു സർവേ കാണിക്കുന്നു. 2014 ൽ ഒരു കൊടുങ്കാറ്റ് പോലെയാണ് മോദി തരംഗം ഇന്ത്യയിൽ ആഞ്ഞടിച്ചത്. അങ്ങനെയാണ് 1984 ന് ശേഷം ആദ്യമായി ലോകസഭയിൽ ഒരു ദേശീയ പാർട്ടിക്ക് ഒറ്റക്ക് ഭൂരിപക്ഷം ലഭിക്കുന്നത്. അത് ഇന്ത്യയിൽ ഒരു പാർട്ടിക്കും പ്രതീക്ഷിക്കാനോ പ്രവചിക്കാനോ കഴിയാതിരുന്ന മുന്നേറ്റം ആയിരുന്നു. അത് മോദി എന്ന ഒരൊറ്റ നേതാവിന്റെ കരിഷ്മ കൊണ്ട് മാത്രം സാധിച്ചതാണ്. ഇന്ത്യയിൽ ഇനി കൂട്ടുകക്ഷി ഭരണം മാത്രമേ നടക്കൂ എന്ന് സർവ്വ പാർട്ടികളും വിധി എഴുതിക്കഴിഞ്ഞ സാഹചര്യത്തിലാണ് ബി.ജെ.പി. യെ ഒറ്റക്കക്ഷിയാക്കി ഉയർത്തി മോദി ആ അത്ഭുതം സാധിച്ചെടുത്തത്.

അന്ന് മോദിയുടെ മേക്കോവർ അദ്ദേഹത്തിന്റെ കരിഷ്മയെ ജനപ്രിയമാക്കുന്നതിൽ വളരെ സഹായിച്ചിരുന്നു. എന്നാൽ ഇന്ന് മോദിയുടെ ലുക്ക് ഒരു സന്യാസിവര്യന്റേതാണ്. ഈ ഒരു വേഷപ്പകർച്ച അദ്ദേഹം 2024 ൽ രാഷ്ട്രീയം ഉപേക്ഷിക്കുന്നതിന്റെ ഭാഗമായി മന:പൂർവ്വം തെരഞ്ഞെടുത്തതാകാം എന്നാണ് ഞാൻ മനസ്സിലാക്കുന്നത്. അല്ലെങ്കിലും ബി.ജെ.പി.യുടെ ബൈലോ പ്രകാരം ഒരാൾക്ക് മൂന്ന് വട്ടം പ്രധാനമന്ത്രി ആകാൻ കഴിയില്ല എന്ന് തോന്നുന്നു. അങ്ങനെയാണ് വേണ്ടത് താനും. ഒരേ നേതാവ് ഒരേ സ്ഥാനത്ത് മരണം വരെ അള്ളിപ്പിടിച്ചിരിക്കുന്നത് ജനാധിപത്യത്തിൽ അശ്ലീലമാണ്.
മോദിയുടെ ജനപ്രീതി ഇടിഞ്ഞതിൽ ഇപ്പോഴത്തെ സന്യാസി ലുക്ക് കാരണമല്ലെങ്കിൽ കൂടി അദ്ദേഹത്തെ ജനപ്രിയമാക്കിയ ആ ഒരു അഗ്രസ്സീവ് ലുക്കിന്റെ അഭാവം ഇനിയൊരു മോദി തരംഗത്തിന്റെ സാധ്യത ഇല്ലാതാക്കുന്നു എന്ന് പറയാനാണ് ഞാൻ ശ്രമിക്കുന്നത്. എന്നാൽ മോദിക്ക് പിറകിൽ തന്നെ ജനപ്രീതിയിൽ രണ്ടാം സ്ഥാനത്ത് യോഗി ഉണ്ട് എന്നത് വളരെ ആശ്വാസമായിട്ടാണ് നമുക്ക് കാണാൻ കഴിയുക. മൂന്നാം സ്ഥാനത്ത് മാത്രമേ രാഹുൽ ഗാന്ധിയുള്ളൂ. അതുകൊണ്ട് 2024 ൽ ഇന്ത്യയിൽ യോഗി തരംഗം ആയിരിക്കും സംഭവിക്കുക എന്ന് നമുക്ക് നിസ്സംശയം പറയാൻ സാധിക്കും. രാഹുൽ ഗാന്ധിയോ കോൺഗ്രസ്സ് പാർട്ടിയോ അവരുടെ നില മെച്ചപ്പെടുത്താൻ ഒരു സാധ്യതയും ഇല്ല.
യോഗിയും ഒരു പത്ത് വർഷം ഭരിച്ചാൽ ഇന്ത്യ ഒരു പൂർണ്ണ ഹിന്ദു രാജ്യമായി മാറും എന്നത് നമുക്ക് നൽകുന്ന പ്രത്യാശ ചെറുതല്ല. താലിബാനിസവും സുഡാപ്പിയിസവും അഗ്രസ്സീവായി വ്യാപിക്കുമ്പോൾ നമ്മുടെ പ്രതീക്ഷയും പ്രത്യാശയും യോഗിയിലാണ്. നമുക്ക് ഹിന്ദു രാജ്യവും ഹിന്ദു സംസ്ക്കാരവും മാത്രമേ പറ്റൂ. എന്തൊക്കെ ആന്തരീകമായ വൈരുദ്ധ്യങ്ങൾ ഉണ്ടെങ്കിലും താലിബാനിസം ഒരു വിപത്തായി മുന്നിൽ ഉള്ളപ്പോൾ നമ്മുടെ സുരക്ഷ ഹിന്ദു രാഷ്ട്രത്തിൽ മാത്രമാണ്. നാം നമ്മുടെ സുരക്ഷയും സമാധാനവും ഉറപ്പ് വരുത്തുമ്പോൾ അതിൽ വല്ല മതേതരർക്കും അങ്കലാപ്പും പ്രയാസവും തോന്നുണ്ടെങ്കിൽ അവരൊക്കെ ഒന്നുകിൽ അഫ്‌ഗാനിസ്ഥാനിൽ പോകണം അല്ലെങ്കിൽ വേറെ പണി നോക്കണം. നമുക്ക് നമ്മുടെ ഈ ഇന്ത്യാരാജ്യം മാത്രമേയുള്ളൂ. ഈ രാജ്യം നമ്മളങ്ങ് എടുക്കുകയാണ്.
വന്ദേമാതരം, ജയ് ഹിന്ദ് !

ഇസ്ലാമും ആധുനിക ലോകവും

ലോകത്തിൽ ഏറ്റവും അപകടകാരിയായ മതം ആണ് ഇസ്ലാം മതം. ഇത് തുറന്ന് പറയാൻ ഒരാളും തയ്യാറല്ല എന്നതാണ് നമ്മുടെ ശാപം. എന്നിട്ട് മതസൗഹാർദ്ധം പറയും. എന്തിനാണ് മതസൗഹാർദ്ധം? നാം ഹിന്ദുക്കൾക്ക് മതം ഇല്ലല്ലൊ. അപ്പോൾ നമുക്കെന്തിനാണ് മതസൗഹാർദ്ധം. അത് മതങ്ങൾക്ക് അന്യോന്യം വേണ്ടതല്ലേ. ഹിന്ദുക്കൾ മത മനുഷ്യരല്ല. പലരും പല മതവഴിക്ക് പോയപ്പോൾ ഒരു മതത്തിലും പോകാത്തവരാണ് ഹിന്ദുക്കൾ. നമ്മൾ ഒരു മതത്തിലും ചേർന്നിട്ടില്ല. നമ്മുടെ മക്കളെ നാം ഒരു മതത്തിലും ചേർത്തിട്ടുമില്ല. ഇതാണ് ഓരോ ഹിന്ദുവും മനസ്സിലാക്കേണ്ടത്.  

നമുക്ക് വേണ്ടത് മനുഷ്യസൗഹാർദ്ധമാണ്. നമുക്ക് മതങ്ങളിൽ കാര്യമില്ല. ഹിന്ദുവിനെ മതമാക്കി ചിത്രീകരിച്ച് എന്നിട്ട് ഹിന്ദുവിലും താലിബാൻ ഉണ്ട് എന്ന് വരുത്തിത്തീർക്കാൻ ശ്രമിക്കുന്ന മുസ്ലീങ്ങളുടെ ന്യായീകരണ കൗശലം ഓരോ ഹിന്ദുവും മനസ്സിലാക്കണം. നമ്മൾ ജനിച്ചപാടെ ജീവിയ്ക്കുന്ന മനുഷ്യരാണ്. എന്നാൽ മുസ്ലീങ്ങളടക്കം ചെയ്യുന്നത് അവർക്ക് ജനിക്കുന്ന കുട്ടികളെ ഒരു ചടങ്ങിലൂടെ അവരുടെ മതത്തിൽ ചേർക്കലാണ്. ചേർത്തില്ലെങ്കിൽ അവർ മതക്കുഞ്ഞുങ്ങൾ ആവില്ല. നമ്മൾ നമ്മുടെ കുട്ടികളെ മതക്കുഞ്ഞുങ്ങളാക്കാൻ ഒരു ചടങ്ങും നടത്തിയിട്ടില്ല ചേർത്തിട്ടുമില്ല. ചുമ്മാ ജനിച്ചാൽ മതക്കുഞ്ഞാകില്ല. ഈ യാഥാർഥ്യവും ഹിന്ദുക്കൾ മനസ്സിലാക്കണം. സർക്കാർ രേഖകളിൽ മതം ചോദിച്ച് ആ കോളത്തിൽ നാം ഹിന്ദു എന്ന് ചേർക്കേണ്ടി വരുന്നത് ഭരിക്കുന്ന സർക്കാരിന്റെ തെറ്റാണ്. നമ്മൾ ഹിന്ദുക്കൾ എന്നാൽ ഹിന്ദു മാത്രമാണ് അല്ലാതെ മതജീവിയല്ല.

അപ്പോൾ പറഞ്ഞു വന്നത് ലോകത്തിൽ പല മതങ്ങൾ ഉണ്ടെങ്കിലും അതിൽ ഏറ്റവും അപകടകരവും മനുഷ്യസമൂഹത്തിന്റെ എല്ലാ ആധുനിക സംസ്കൃതികളെയും തച്ചുടക്കുന്നതുമായ പ്രാകൃതമതം ഇസ്ലാമാണ് എന്നുമാണ്. ഇത് തുറന്നു പറയാൻ നമ്മൾ പോലും പേടിക്കുന്നത് എന്തിനാണ്. നമ്മൾ ജീവിയ്ക്കുന്നത് അഫ്‌ഗാനിസ്ഥാനിലോ പാക്കിസ്താനിലോ ഒന്നുമല്ലല്ലൊ. നമ്മുടെ ജന്മഭൂമി ഹൈന്ദവഭാരതമാണ്. ഇസ്ലാം മതം ഇവിടെ ഇറക്കുമതി ചെയ്ത ഒന്നാണ്. അതിന്റെ അപകടം മനസ്സിലാകാത്ത അക്കാലത്ത് ഇസ്ലാമിനു ഇവിടെ ഇടവും സൗകര്യങ്ങളും കൊടുത്തു. അതിപ്പോൾ ഒരപകടമായി സുഡാപ്പി രൂപത്തിൽ നമ്മെ തുറിച്ചു നോക്കുന്നു. അനുകൂലമായ സാഹചര്യം കിട്ടിയാൽ സുഡാപ്പികൾ താലിബാനാകും. ഇല്ല എന്ന് ആർക്കെങ്കിലും പറയാൻ കഴിയുമോ?

മുസ്ലീം മതം ഏറ്റവും അപകടം എന്ന് പറയുമ്പോൾ മുസ്ലീങ്ങൾ എല്ലാവരും അപകടകാരികൾ എന്നല്ല അർത്ഥം. 99 ശതമാനം മുസ്ലീങ്ങളും അപകടകാരികളല്ല. പക്ഷെ അപകടം വിതയ്ക്കാൻ ഒരു ശതമാനം ശുദ്ധ ഇസ്ലാമിസ്റ്റുകൾ മതി. അതുകൊണ്ടാണ് ഇസ്ലാം മതം അപകടകാരിയാകുന്നത്. ഉദാഹരണത്തിനു അഫ്ഗാനിലെ മുസ്ലീങ്ങൾ എല്ലാവരും അപകടകാരികൾ അല്ല. താലിബാനികൾ ഒരു ശതമാനമേ വരൂ. പക്ഷെ എതിർക്കാൻ ആളില്ലാത്തത് കൊണ്ട് അവിടെ ഏറ്റവും അപകടകരമായ ഇസ്ലാമാണ് ജനങ്ങളെ അടക്കി ഭരിക്കുക. ഇസ്ലാം സ്ത്രീകളെ കാണുന്നത് പുരുഷന്മാരുടെ കാമം തീർക്കാനുള്ള ഉപകരണം മാത്രമായിട്ടാണ്. അതുകൊണ്ടാണ് അന്യപുരുഷൻ തങ്ങളുടെ സ്ത്രീകളെ കാണരുത് എന്ന് ശാഠ്യം പിടിക്കുന്നത്. ഇത്രയും വൃത്തികെട്ട മനോഭാവം മുസ്ലീം പുരുഷന്മാർക്ക് മാത്രമേയുള്ളൂ. സ്ത്രീകളെ ചാക്കിൽ പൊതിഞ്ഞു കൊണ്ടു നടക്കാനുള്ള മുസ്ലീം വ്യഗ്രതയുടെ അടിസ്ഥാനം കാമം തീർക്കുന്ന ഒരു സാധനത്തിന് അപ്പുറം സ്ത്രീക്ക് ഒരു വ്യക്തിത്വവും ഇല്ല എന്നതാണ്. ചുരുക്കി പറഞ്ഞാൽ മുസ്ലീം വിശ്വാസിയുടെ കണ്ണിൽ സ്ത്രീ ഒരു സെക്സ് ടോയ് മാത്രമാണ്. 

ഇതൊക്കെ ഒരു ആധുനിക സമൂഹത്തിൽ വിമർശിക്കപ്പെടേണ്ടേ? എന്നിട്ട് മതസൗഹാർദ്ധം പറയും. വിശ്വാസങ്ങൾ പാവനവും അലംഘനീയവും എന്ന് പറയും. ആറാം നൂറ്റാണ്ടിൽ ഒരു മനുഷ്യൻ പറയുന്നു എനിക്ക് ദൈവം ദൂതന്റെ സ്ഥാനം നൽകിയിരിക്കുന്നു എന്ന്. എനിക്ക് കുറെ നിർദ്ദേശങ്ങൾ ദൈവം അറബി ഭാഷയിൽ നൽകിയിരിക്കുന്നു എന്ന്. ദൈവത്തിനു അറബി ഭാഷ അറിയാമായിരുന്നോ? നിർദ്ദേശം കിട്ടിക്കൊണ്ടിരുന്നു എന്ന് അവകാശപ്പെട്ട ആ മനുഷ്യന് പക്ഷെ അറബി എഴുതാനോ വായിക്കാനോ അറിയില്ലായിരുന്നു. എന്നാൽ പിന്നെ ആ ദൈവത്തിനു അറബി എഴുതാനും വായിക്കാനും അറിയുന്ന മറ്റേതെങ്കിലും അറബിയെ ദൂതനായി നിയോഗിച്ചു കൂടായിരുന്നോ? അങ്ങനെ ആ മനുഷ്യൻ ദൈവത്തിൽ നിന്ന് കിട്ടി എന്ന് അവകാശപ്പെട്ട കുറെ തത്വങ്ങൾ അനുചരന്മാരോട് പറഞ്ഞു. അവർ അതൊക്കെ എവിടെയൊക്കെയോ കോറി വെച്ചു പോലും. അന്ന് എഴുതാൻ കടലാസും പെൻസിലും ഒന്നും ഇല്ലായിരുന്നല്ലൊ. ലവലേശം ലോജിക്ക് ഉള്ളവർ ഇതൊന്നും വിശ്വസിക്കില്ല. അത് പോട്ടെ. ദൈവം കൊടുത്ത നിർദ്ദേശങ്ങളിൽ ഏറ്റവും പ്രധാനം ഏതെന്നോ ഇനി ഒരു ദൂതനെ ഞാൻ നിയമിക്കില്ല എന്ന്. അതെന്താ അങ്ങനെ എന്ന് ചോദിക്കാൻ പാടില്ല പ്രവാചക നിന്ദ ആയിപ്പോകും. ദൈവനിന്ദ എത്രയും ആകാം പ്രവാചാക നിന്ദ പറ്റില്ല തല വെട്ടും, ഒത്തില്ലെങ്കിൽ കൈ എങ്കിലും വെട്ടും. 

ഇതൊന്നും ഇവിടത്തെ ഒരു രാഷ്ട്രീയക്കാരനും മിണ്ടില്ല. കാരണം അവനു തെരഞ്ഞെടുപ്പ് വിജയം ആണ് പ്രധാനം. തെരഞ്ഞെടുപ്പ് വിജയത്തിനു മുസ്ലീം വോട്ടും വേണം. അപ്പോൾ മുസ്ലീങ്ങളുടെ വിശ്വാസത്തെ തൊട്ടു കളിക്കാൻ പാടില്ല എന്ന് മാത്രമല്ല താലോലിക്കുകയും വേണം. അതിനാണല്ലൊ ഷാബാനു കേസിലെ സുപ്രീം കോടതി വിധി മറികടക്കാൻ രാജീവ് ഗാന്ധി പോലും പാർലമെന്റിൽ ശരീയത്ത് നിയമത്തിലെ ഒരു വകുപ്പ് മുസ്ലീങ്ങൾക്ക് വേണ്ടി  പാസ്സാക്കി കൊടുത്തത്. അതാണ് പോലും മതേതരത്വം. ബി.ജെ.പി.ക്കും മുസ്ലീം വോട്ട് വേണ്ട എന്നില്ല. എന്തിനാണ് ബി.ജെ.പി.യിൽ എത്തിയ അബ്ദുള്ളക്കുട്ടിയെ അപ്പോൾ തന്നെ ദേശീയ ഉപാധ്യക്ഷൻ ആക്കിയത്. ആ സ്ഥാനത്തേക്ക് ആളെ കിട്ടാൻ ക്ഷാമം ആയിട്ടാണോ അല്ല. ഞങ്ങളും മോശമല്ലാത്ത ഒരു മതേതര പാർട്ടിയാണെന്ന് മുസ്ലീങ്ങളെ ബോധ്യപ്പെടുത്തണം. വേറെ എന്ത് ന്യായമാണ് അബ്ദുള്ളക്കുട്ടിയുടെ ഉപാധ്യക്ഷ സ്ഥാനലബ്ധിക്ക് ഉള്ളത്. 

ഇന്ത്യ മുസ്ലീം മതത്തിന്റെ അപകടത്തിൽ നിന്ന് മുക്തമല്ല. കേരളം അതിന്റെ തണലിലും ആണ്. മുസ്ലീങ്ങൾ വിശുദ്ധം എന്ന് കരുതുന്ന ആ കിത്താബിൽ നിന്നാണ് താലിബാനും അൽഖൈദയും സുഡാപ്പിയും എല്ലാം ഉണ്ടാകുന്നത്. അങ്ങനത്തെ ഒരു കിത്താബ് ലോകത്ത് വേറെ ഇല്ല. ഇക്കാര്യമാണ് എല്ലാവരും മനസ്സിലാക്കേണ്ടത്. അതായത് മുസ്ലീങ്ങൾ മുഴുവനും അപകടകാരികൾ അല്ല. പക്ഷെ മുസ്ലീം കിത്താബ് ഭീകര ജീവികളെ ഉണ്ടാക്കിക്കൊണ്ടേയിരിക്കും. ആ ജീവികൾ നമ്മുടെ ഉറക്കവും സ്വൈര്യവും കെടുത്തിക്കൊണ്ടുമിരിക്കും. ഇതിനൊരു അന്ത്യം എക്സ് മുസ്ലീങ്ങളിലൂടെയാണ്. അതുകൊണ്ട് എക്സ് മുസ്ലീങ്ങളെ നമുക്ക് സപ്പോർട്ട് ചെയ്യാം. അത് മറ്റ് മത മുസ്ലീങ്ങൾക്കും പ്രചോദനമാകട്ടെ.


എന്താണ് (കീഴ്) വായു ?

ഈ പ്രപഞ്ചവും പ്രപഞ്ചത്തിലുള്ള സർവ്വതും പഞ്ചഭൂതങ്ങൾ കൊണ്ട് നിർമ്മിക്കപ്പെട്ടവയാണ് എന്നാണ് പ്രാചീന വിശ്വാസം. ഈ വിശ്വാസം ഇന്നും കൊണ്ട് നടക്കുന്ന മൗലികവാദികളുണ്ട്. പഞ്ചഭൂതങ്ങൾ എന്നത് കൊണ്ട് ഉദ്ദേശിക്കുന്നത് ആകാശം. മണ്ണ്, വായു, ജലം, അഗ്നി എന്നീ അഞ്ച് പദാർത്ഥങ്ങളാണ്. ഈ അഞ്ച് പദാർത്ഥങ്ങൾ കൊണ്ട് നിർമ്മിതമാണ് ശരീരം എന്ന വിശ്വാസത്തിൽ എഴുതപ്പെട്ട തിയറിയാണ് ആയുർവേദം. ഈ അഞ്ച് സംഗതികളിൽ ആകാശവും വായുവും പദാർത്ഥമല്ല എന്ന് ഞാൻ എഴുതിയതിനെ ചിലർ പരിഹസിച്ചു. അത് മനസ്സിലാക്കാൻ കഴിയാത്തതിന്റെ ഒരു പ്രശ്നമാണ്. വായു എന്ന വാക്ക് നമുക്ക് ആവശ്യമുണ്ട്. എന്നാൽ എന്താണ് വായു എന്നത് കൊണ്ട് ഉദ്ദേശിക്കുന്നത് എന്ന് മനസ്സിലാക്കണ്ടേ?

എന്താണ് പദാർത്ഥം എന്നാൽ? ഭാരമുള്ളതും സ്ഥിതി ചെയ്യാൻ സ്ഥലം ആവശ്യമുള്ളതും എന്തോ അതാണ് പദാർത്ഥം. ഈ പദാർത്ഥം മൂന്ന് അവസ്ഥയിൽ സ്ഥിതി ചെയ്യും. മാത്രമല്ല ഒരവസ്ഥയിൽ നിന്ന് മറ്റൊരു അവസ്ഥയിലേക്ക് മാറുകയും ചെയ്യും. ഇങ്ങനെ മാറുന്നത് ഊഷ്മാവിന്റെ ഏറ്റക്കുറച്ചിൽ കൊണ്ടാണ്. ഇത് ഉദാഹരിക്കാൻ ഏറ്റവും ലളിതമായ മാതൃക ജലമാണ്. 4 ഡിഗ്രി സെൽഷ്യസിൽ നിൽക്കുമ്പോൾ ജലം ഒരു ദ്രാവകം ആണ്. വെള്ളം എന്ന് പറയുന്നു. പൂജ്യം ഡിഗ്രി സെൽഷ്യസിൽ ജലം ഖരപദാർത്ഥമാണ്. ഐസ് എന്ന് പറയും. 100 ഡിഗ്രി സെൽഷ്യസിൽ ജലം വായു ആണ്. അഥവാ വാതകം. നീരാവി എന്ന് പറയുന്നു. അപ്പോൾ നമ്മൾ പൊതുവായി വായു എന്ന് പറയുമ്പോൾ ഉദ്ദേശിക്കുന്നത് അന്തരീക്ഷത്തിലെ നൈട്രജൻ, ഓക്സിജൻ, കാർബൺ ഡൈ‌ഓക്സൈഡ് എന്നീ വാതക മിശ്രിതങ്ങളുടെ ആകെത്തുകയെ ആണ്. അതായത് വായു എന്നത് ഒരു ഒറ്റ പദാർത്ഥം അല്ല. ഏതാനും പദാർത്ഥങ്ങളുടെ മിശ്രിതം ആണ്. അപ്പോൾ പിന്നെ എങ്ങനെ പഞ്ചഭൂതം എന്ന പ്രാചീന അനുമാനം ശരിയാകും?

ഇനി എന്താണ് ഈ മൂന്ന് അവസ്ഥകളുടെ പ്രത്യേകത എന്ന് നോക്കാം. ഖരം എന്നാൽ അതിലെ തന്മാത്രകൾ വേർപെട്ടുപോകാതെ ഒട്ടിപ്പിടിച്ചു നിൽക്കുന്നു. ദ്രാവകത്തിൽ തന്മാത്രകൾ സ്വതന്ത്രമാണ് പക്ഷെ വേർപെട്ടു പോകില്ല. വാതകത്തിൽ തന്മാത്രകൾ സ്വതന്ത്രവുമാണ് വേർപെട്ടിട്ടും ആണ്. ഇതൊക്കെ ഇന്ന് നാലാം ക്ലാസ്സ് സയൻസ് ആണ്. ഇതൊന്നും പറ്റില്ല  നമുക്ക് പ്രാചീനമായ പഞ്ചഭൂത സിദ്ധാന്തം മതി എന്ന് വാദിക്കുന്നവർ ഹിന്ദു ഫണ്ടമെന്റലിസ്റ്റുകളാണ്. 

ഇനിയാണ് ഈ പോസ്റ്റിന്റെ തലക്കെട്ടിലേക്ക് ഞാൻ വരുന്നത്. കീഴ്‌വായു എന്ന പ്രയോഗത്തിനു ഒരു മാന്യതയുണ്ട്. എന്നാൽ വളി എന്ന് പറഞ്ഞാൽ ആളുകൾ നെറ്റി ചുളിക്കും. വളി എന്നാൽ കാറ്റിന്റെ ഒരു പര്യായം ആണെന്ന് തോന്നുന്നു. കാറ്റ് എന്നാൽ ദ്രുതഗതിയിൽ ചലിക്കുന്ന വാതക തന്മാത്രകളാണ് എന്ന കാര്യം ആരും നിഷേധിക്കില്ലല്ലോ അല്ലേ? അപ്പോൾ കീഴ്വായു എന്നാൽ നമ്മുടെ വൻകുടലിൽ നിന്ന് ബഹിർഗ്ഗമിക്കുന്ന വാതക തന്മാത്രകളാണ്. അതിൽ അധികവും നാം ഭക്ഷണത്തോടൊപ്പം വിഴുങ്ങുന്ന നൈട്രജൻ അടക്കമുള്ള അന്തരീഷത്തിലെ വാതക തന്മാത്രകളും ആണ്. ആഹാരം വായ തുറന്നു കൊണ്ട് ചവയ്ക്കുമ്പോൾ കുറേ വായു തന്മാത്രകൾ അകത്ത് കടക്കും. അവയ്ക്ക് പുറത്ത് പോയല്ലേ പറ്റൂ. അങ്ങനെ പോകാൻ രണ്ട് വഴി ഒന്ന് കീഴ്‌വായു പോകുന്നതും മറ്റൊന്ന് ഏമ്പക്കമായി തൊണ്ട വഴി വായയും ആണ്. 

Oxygen, nitrogen, carbon dioxide എന്നിവയാണ് പുറത്ത് നിന്ന് വൻകുടലിൽ എത്തി കീഴ്‌വായു ആയി പോകുന്ന തന്മാത്രകൾ. ഭക്ഷണം ദഹിക്കുമ്പോൾ മറ്റ് ചില വാതകങ്ങൾ ഉണ്ടാകുന്നുണ്ട്. മീഥേൻ, ഹൈഡ്രജൻസൽഫൈഡ് എന്നിവയാണ് അവ. ഇതിൽ ഹൈഡ്രജൻസൽഫൈഡ് ആണ് കീഴ്‌വായുവിനു ദുർനാറ്റം ഉണ്ടാക്കുന്നത്. അളവിൽ ഒരു ശതമാനം മാത്രമേ ഹൈഡ്രജൻ സൽഫൈഡ് ഉള്ളൂ. അതേ സമയം 99 ശതമാനം വാതകത്തിനും യാതൊരു ഗന്ധവും ഇല്ല. ഒരു ശതമാനം ഹൈഡ്രജൻസൽഫൈഡ് ആണ് കീഴ്‌വായുവിലെ വില്ലൻ. ഒരാൾ ദിവസവും പത്ത് പതിനഞ്ച് പ്രാവശ്യം കീഴ്‌വായു വിടുന്നുണ്ട് എന്ന് പറയുന്നു. പക്ഷെ നമ്മൾ അറിയുന്നത് ഒച്ചയോ ദുർഗന്ധമോ ഉള്ളപ്പോൾ മാത്രമാണ് എന്നതാണ് വസ്തുത.

ഞങ്ങൾക്ക് സയൻസ് പറ്റില്ല പ്രാചീന കാലത്തെ ഊഹങ്ങളും അടിസ്ഥാന രഹിതമായ അനുമാനങ്ങളും മാത്രമേ പറ്റൂ എന്ന് വാദിക്കുന്ന ഫണ്ടമെന്റലിസ്റ്റുകളോട് എനിക്ക് ഒന്നേ പറയാനുള്ളൂ നിങ്ങൾക്ക് പ്രകൃതിയിൽ നടക്കുന്ന ഒന്നിനെ കുറിച്ചും മനസ്സിലാക്കാൻ കഴിയില്ല. ആ അജ്ഞത ഒരു അലങ്കാരമായും നിങ്ങൾ കാണുന്നു. അടുത്ത തലമുറയ്ക്ക് കൂടി ഈ അജ്ഞത നിങ്ങൾ പകർന്നു കൊടുക്കുന്നത് കഷ്ടമാണ്. എന്ത്, എന്തുകൊണ്ട് എന്ന് ചോദിക്കാനും ഉത്തരങ്ങൾ അറിയാനും കുട്ടികളെ പ്രാപ്തരാക്കുകയാണ് ഇന്നത്തെ മുതിർന്ന പൗരന്മാർ ചെയ്യേണ്ടത് എന്ന് പറഞ്ഞു കൊണ്ട് തൽക്കാലം നിർത്തുന്നു.

ആകാശവും പിന്നെ മറ്റ് നാല് ഭൂതങ്ങളും

പഞ്ചഭൂതങ്ങളിൽ ആകാശവും അഗ്നിയും വായുവും ഭൂതങ്ങളല്ല. ഭൂതം എന്നാൽ പദാർത്ഥം എന്നാണ് മനസ്സിലാക്കേണ്ടത്. മണ്ണും ജലവും മാത്രമാണ് ഭൂതങ്ങൾ. വായു ഒരു പദാർത്ഥമല്ല, പദാർത്ഥങ്ങളുടെ ഒരു അവസ്ഥയാണ്. പദാർത്ഥങ്ങൾ മൂന്ന് അവസ്ഥയിൽ നിലനിൽക്കുന്നു. ദ്രാവകം, വാതകം, ഖരം എന്നിവയാണ് ആ മൂന്ന് അവസ്ഥകൾ. നാം ശ്വസിക്കുന്നത് ഓക്സിജന്റെ വാതകരൂപത്തെയാണ്. ഓക്സിജനെ ഖരം, ദ്രാവകം എന്നീ അവസ്ഥയിലേക്ക് മാറ്റാൻ പറ്റും. അങ്ങനെ ഏത് പദാർത്ഥത്തെയും ഈ മൂന്ന് അവസ്ഥയിലേക്ക് മാറ്റം. വെള്ളത്തെ ഓർത്താൽ മതി. ദ്രാവകമായ വെള്ളം ഐസും നീരാവിയും ആകും. ആകാശവും അഗ്നിയും നമുക്ക് തോന്നുന്ന മായക്കാഴ്ചകൾ ആണ്. അല്ലാതെ അവ പദാർത്ഥങ്ങൾ അല്ല. പഞ്ചഭൂത സിദ്ധാന്തം പ്രാചീന മനുഷ്യന്റെ അനുമാനമാണ്. ഇന്നും അത് വിശ്വസിക്കുന്നെങ്കിൽ പ്രാചീനതയോടുള്ള ഇഷ്ടവും ആധുനിക അറിവിലുള്ള അജ്ഞതയും കൊണ്ടാണ്. 

എന്താണ് ആകാശം എന്ന് മനസ്സിലാക്കണമെങ്കിൽ ഗ്രാവിറ്റിയെ പറ്റി മനസ്സിലാക്കണം. ഫിസിക്സിൽ നാല് അടിസ്ഥാന ബലം ആണ് പഠിക്കാനുള്ളത്. അതിൽ ഒന്നാണ് ഗ്രാവിറ്റി അല്ലെങ്കിൽ ആകർഷണബലം. ന്യൂട്ടൺ ആകർഷണ ബലത്തെ വളരെ സിമ്പിളായി വ്യാഖ്യാനിച്ചു. വസ്തുക്കൾ അന്യോന്യം ആകർഷിക്കുന്നു എന്നതാണത്. ഐൻസ്റ്റീൻ അതിനെ കുറേക്കൂടി ആഴത്തിൽ വിശദീകരിച്ചിട്ടുണ്ട്. നമ്മൾ അങ്ങോട്ട് പോകണ്ട. മനസ്സിലാക്കാൻ ബുദ്ധിമുട്ടാണ്. ഐൻസ്റ്റീൻ വിശദീകരിച്ച ആകർഷണ ബലത്തിലാണ് പ്രപഞ്ചം ഇക്കാണുന്ന നിലയിൽ നിൽക്കുന്നത്. എല്ലാ വസ്തുകളും പരസ്പരം ആകർഷിക്കുകയും എന്നാൽ ഓരോന്നും അതാതിന്റെ ആകർഷണ ബലത്തിൽ നിന്ന് തെന്നി മാറാനും ശ്രമിക്കുന്നു. 

ഭൂമി അതിന്റെ ആകർഷണ പരിധിയിൽ ഉള്ള സർവ്വതിനെയും ആകർഷിക്കുന്നു. എന്നാൽ വളരെ കുറച്ച് മാസ്സ് (ദ്രവ്യം) ഉള്ളവ ഭൂമിയുടെ ആകർഷണ ബലത്തിൽ നിന്ന് തെന്നി മാറുകയോ ഭൂമിയുടെ ആകർഷണ പരിധിക്ക് പുറത്തേക്ക് പോവുകയോ ചെയ്യുന്നു. അങ്ങനെ ഭൂമിയുടെ ആകർഷണത്തിൽ നിന്ന് തെന്നി മാറുകയും എന്നാൽ പുറത്തേക്ക് പോകാൻ കഴിയാത്ത വിധം ഭൂമി പിടിച്ചു വലിക്കുന്നതുമായ വാതകങ്ങളും പൊടിപടലങ്ങളും നീർകണങ്ങളും ഒക്കെ ചേർന്ന് ഭൂമിക്ക് ചുറ്റും ഒരു വലയമായി സ്ഥിതി ചെയ്യുന്നു. ഇതിനെയാണ് നാം അന്തരീക്ഷം എന്ന് പറയുന്നത്. സൂര്യപ്രകാശം ഭൂമിയുടെ ഈ അന്തരീക്ഷത്തിലേക്ക് കടക്കുമ്പോൾ പൊടിപടലങ്ങളിൽ തട്ടി പ്രതിഫലിക്കുമ്പോൾ നമുക്ക് തോന്നുന്ന കാഴ്ചയാണ് ആകാശം. അല്ലാതെ ആകാശം എന്നൊരു വസ്തു ഇല്ല. സൂര്യപ്രകാശത്തിലെ അൾട്രാ വയലറ്റ്, ബ്ലൂ എന്നീ രശ്മികളാണ് കൂടുതലായി പ്രതിഫലിപ്പിക്കപ്പെടുന്നത് എന്നത് കൊണ്ടാണ് ആകാശക്കാഴ്ചയ്ക്ക് നീല നിറം. അൾട്രാ വയലറ്റ് നമുക്ക് കാണാൻ കഴിയില്ല. ചന്ദ്രന് അതിന്റെ മേൽപ്പരപ്പിൽ ഉള്ള ഒന്നിനെയും പിടിച്ചു നിർത്താനുള്ള ആകർഷണ ബലം പോര. അതുകൊണ്ട് സൂര്യപ്രകാശത്തെ പ്രതിഫലിപ്പിക്കാൻ ചന്ദ്രനിൽ ഒരന്തരീക്ഷം ഇല്ല. അതിനാൽ സൂര്യപ്രകാശം നേരെ ചന്ദ്രനിൽ പതിക്കുകയാണ്. അവിടെ നിന്ന് മേൽപ്പോട്ട് നോക്കിയാൽ ഏത് സമയവും കറുത്ത പശ്ചാത്തലത്തിൽ നക്ഷത്രങ്ങളെയും മറ്റ് ഗ്രഹങ്ങളെയും മാത്രമേ കാണാൻ കഴിയൂ. അതുകൊണ്ടാണ് ചന്ദ്രനിൽ ആകാശം ഇല്ല എന്ന് പറയുന്നത്. അതായത് അവിടെ ആകാശക്കാഴ്ച ഇല്ല.

പ്രപഞ്ചം ആകെ നോക്കിയാൽ ഇതിൽ ആറ്റങ്ങൾ മാത്രമേയുള്ളൂ. ആറ്റം എന്ന് പറഞ്ഞാൽ പദാർത്ഥങ്ങളുടെ ഏറ്റവും ചെറിയ രൂപം. ഉദാഹരണത്തിനു നക്ഷത്രം ഏതായാലും അവയിൽ രണ്ടേ രണ്ട് ആറ്റങ്ങൾ മാത്രമേയുള്ളൂ. അവ ഹൈഡ്രജനും ഹീലിയവും ആണ്. നക്ഷത്രങ്ങൾ എന്ന് പറഞ്ഞാൽ ഹൈഡ്രജൻ, ഹീലിയം എന്ന് രണ്ട് വാതകങ്ങളുടെ മഹാ കൂമ്പാരം എന്ന് പറയാം. ഹൈഡ്രജൻ സംയോജിച്ച് ഹീലിയം ആയി മാറുമ്പോൾ അതിലെ ഒരു ഭാഗം ഊർജ്ജമായി മാറുന്നു. അപ്പോൾ ചൂടും പ്രകാശവും ഉണ്ടാകുന്നു. ആ ഊർജ്ജവും ചൂടും പ്രകാശവും കൊണ്ടാണ് ഭൂമിയിൽ സർവ്വതും നടക്കുന്നത്. അപ്പോൾ പ്രപഞ്ചത്തിൽ ആകെയുള്ളത് മാസ്സും (ദ്രവ്യം) ഊർജ്ജവും (എനർജി) മാത്രമാണ്. വേറെ ഒന്നും ഇല്ല. ദ്രവ്യത്തെ ഊർജ്ജമായും ഊർജ്ജത്തെ ദ്രവ്യമായും മാറ്റാം. ഉള്ള ഊർജ്ജമോ ദ്രവ്യമോ നശിക്കുന്നില്ല. ഇതൊക്കെ ഐൻസ്റ്റീൻ വളരെ വ്യക്തമായി വിശദീകരിച്ചിട്ടുണ്ട്. 


അപ്പോൾ പ്രപഞ്ചം ദൈവം സൃഷ്ടിച്ചു എന്ന് പറയുമ്പോൾ ദൈവം ആറ്റങ്ങൾ സൃഷ്ടിച്ചു എന്ന് പറയേണ്ടി വരും. മനുഷ്യൻ ഒക്കെ പ്രപഞ്ചത്തിന്റെ ഒരു മൂലയിലുള്ള ഭൂമിയിൽ ഏറ്റവും ഒടുവിൽ ഉണ്ടായ ജീവിയാണ്. അതിനൊക്കെ എത്രയോ മുൻപ് ദിനോസറുകൾ ഉണ്ടായിരുന്നു. ആറ്റം എന്ന് പറയുമ്പോൾ ആറ്റവും മോളിക്യൂളും തമ്മിലുള്ള വ്യത്യാസം നമ്മൾ ഓർക്കേണ്ടത് അത്യാവശ്യമാണ്. ഉദാഹരണത്തിനു നമ്മൾ ശ്വസിക്കുന്ന ഓക്സിജൻ ആറ്റം അല്ല. രണ്ട് ഓക്സിജൻ ആറ്റങ്ങൾ ചേർന്ന ഓക്സിജൻ തന്മാത്രയാണ് നമ്മൾ ശ്വസിക്കുന്നത്, മുന്ന് ഓക്സിജൻ ചേർന്നാൽ അതൊരു ഓസോൺ തന്മാത്രയാകും. ആറ്റം പിളർന്ന് ഊർജ്ജം ഉല്പാദിപ്പിക്കാം എന്നതൊക്കെ സമീപ കാലത്ത് കണ്ടെത്തിയതാണ്. അതിന്റെ അടിസ്ഥാനത്തിലാണ് ആണവോർജ്ജ വൈദ്യുത നിലയങ്ങൾ പ്രവർത്തിക്കുന്നത്. 

ഇങ്ങനെ ഒരുപാട് കാര്യങ്ങൾ മനസ്സിലാക്കാനുണ്ട്. പ്രാചീന വിശ്വാസങ്ങളിൽ മനസ്സിലാക്കാൻ ഒന്നും ഇല്ല. എന്നിട്ടും യാതൊരു അടിസ്ഥാനവും ഇല്ലാത്ത പുരാതന വിശ്വാസങ്ങളെ മുറുകെ പിടിച്ച് ആധുനകമായ അറിവുകൾ അവഗണിച്ച് ജീവിയ്ക്കുന്നത് ഭൂഷണമാണോ എന്ന് നിങ്ങൾ തന്നെ ആലോചിക്കുക.